ബ്രസീലിൽ എട്ടുകാലി 'മഴ'

5 years ago

സംഘം ചേര്‍ന്ന് വലകെട്ടുന്ന പ്രത്യേക വിഭാഗത്തില്‍പ്പെട്ട എട്ടുകാലികളാണ് ഇവയെന്ന് വിദഗ്ധര്‍ വ്യക്തമാക്കി

ബ്രസീലിലിലെ ഒരു ഗ്രാമത്തില്‍ എട്ടുകാലി 'മഴ'പെയ്തിരിക്കുകയാണ്.
തെക്കുകിഴക്കന്‍ ബ്രസീല്‍ ഗ്രാമമായ മിനാസ് ജെറയ്സിലാണ് ആകാശം നിറയെ എട്ടുകാലികള്‍ 'പറന്നി'റങ്ങിയത്. സംഘം ചേര്‍ന്ന് വലകെട്ടുന്ന പ്രത്യേക വിഭാഗത്തില്‍പ്പെട്ട എട്ടുകാലികളാണ് ഇവയെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഇവ ആകാശത്തുനിന്ന് വീഴുകയല്ലെന്നും മനുഷ്യര്‍ക്ക് കാണാനാവാത്തവിധം സംഘം ചേര്‍ന്ന് നെയ്ത ഭീമന്‍ വലയില്‍ തൂങ്ങിക്കിടക്കുന്നതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.സാവോപോളോക്ക് 250 കി.മീ. വടക്കുകിഴക്കുള്ള മിനാസ് ജെറയ്സിലൂടെ യാത്ര ചെയ്യുകയായിരുന്ന ജാവോ പെഡ്രോ മാര്‍ട്ടിനെല്ലി ഫോന്‍സേക എന്നയാളാണ് എട്ടുകാലി മഴയുടെ ദൃശ്യം പകര്‍ത്തി വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
കാറില്‍ സഞ്ചരിക്കവെ പൊടുന്നനെ ആകാശത്ത് കറുത്ത പൊട്ടുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് ഫൊന്‍സേക പറഞ്ഞു.
കാര്യം മനസ്സിലാവാതെ താന്‍ ഭയന്നതായും പെെട്ടന്ന് കാറിെന്‍റ വിന്‍ഡോയിലൂടെ ഒരു എട്ടുകാലി വീണപ്പോഴാണ് സംഗതി മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് അപൂര്‍വ പ്രതിഭാസം വിഡിയോയില്‍ പകര്‍ത്തിയത്. മുമ്ബും ഇത് കണ്ടിട്ടുണ്ടെന്ന് ഫൊന്‍സേകക്കൊപ്പമുണ്ടായിരുന്ന മുത്തശ്ശി ജെഴ്സീന മാര്‍ട്ടിനെല്ലി പറഞ്ഞു.2013ലും സമാന സംഭവം ബ്രസീലില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ദക്ഷിണ ബ്രസീലിലെ സാേന്‍റാ അേന്‍റാണിയോ ഡ പ്ലാറ്റീന പ്രദേശവാസികളാണ് എട്ടുകാലി മഴ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
പാരവിക്സിയ ബിസ്ട്രിയാറ്റ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന ഇൗ എട്ടുകാലികള്‍ സാമൂഹിക എട്ടുകാലികളുടെ ഗണത്തില്‍പ്പെടുന്നവയാണെന്ന് മിനാസ് ജെറയ്സ് ഫെഡറല്‍ യൂനിവേഴ്സിറ്റിയിലെ ബയോളജി പ്രഫസര്‍ ആഡല്‍ബര്‍േട്ടാ ഡോസ് സാേന്‍റാസ് പറഞ്ഞു.
പകല്‍ മരങ്ങളിലും മറ്റും നെയ്ത് തുടങ്ങുന്ന വല ഇവ വൈകുന്നേരത്തോടെ വലുതാക്കുന്നു.
ഇതോടെ ആകാശത്ത് ഏറെ ഉയരത്തിലെത്തും ഭീമന്‍ വലകള്‍. മനുഷ്യനേത്രങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്തത്ര നേര്‍ത്തതായിരിക്കുമിത്. ഏറെ വലകള്‍ ഒരുമിച്ചുണ്ടാവുന്നതിനാല്‍ നിരവധി എട്ടുകാലികള്‍ ആകാശത്തുനിന്ന് വീഴുന്നതുപോലെയാണ് കാണുന്നവര്‍ക്ക് തോന്നുകയെന്നും ഡോസ് സാേന്‍റാസ് കൂട്ടിച്ചേര്‍ത്തു.

Loading comments...